മരിക്കാനുള്ള ഒരുക്കം എവിടെയെത്തി?
നോമ്പെഴുത്ത്-1/ ത്വലാൽ മുറാദ് മനോഹരമായ ഒരു തോട്ടം. ഈത്തപ്പനകളും മുന്തിരിവള്ളികളും സമൃദ്ധമായി നിൽക്കുന്നു. അവക്കു പുറമെ നാനാതരം ഫലവൃക്ഷങ്ങൾ. എല്ലാം ഒന്നാം തരം വിളവ് നൽകുന്നു. മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ അരുവികളൊഴുകുന്നുണ്ട്. അധ്വാനശീലനായ ഒരാളുടെ ഒരായുഷ്കാലത്തിന്റെ സമ്പാദ്യമായിരുന്നു അത്. ഇപ്പോൾ അയാൾ മരണാസന്നനാണ്. തോപ്പ് അനന്തരമെടുക്കേണ്ട മക്കൾ ഒന്നിനും കൊള്ളരുതാത്തവരാണ്. തന്റെ ഉദ്യാനം നാശത്തിന്റെ നാളുകളിലേക്കാണ് പ്രവേശിക്കാൻ പോകുന്നതെന്ന് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ അയാളത് കാണുന്നു-ഒരു തീകാറ്റ് ആഞ്ഞ് പടർന്നുവരുന്നു. അഗ്നിനാളങ്ങൾ തന്റെ വിയർപ്പിന്റെ വിലയെ വിഴുങ്ങുന്നത് അയാൾ […]
മരിക്കാനുള്ള ഒരുക്കം എവിടെയെത്തി? Read More »