Admin

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ

ഒരു വനിതാ ദിനം കൂടി കേരളത്തെ കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഏറ്റവും സജീവമായി ചർച്ച ചെയ്ത സ്ത്രീ’പ്രശ്ന’ങ്ങളിൽ ഒന്ന് ആർത്തവം ആണെന്ന് കാണാം. ശബരിമലയിലെ ‘ആർത്തവായിത്തം’ മലയാളിയെ അക്ഷരാർത്ഥത്തിൽ ധ്രുവീകരിച്ചു. ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍ ‘മലിന’മാക്കാതിരിക്കാന്‍ തൊടലും തീണ്ടലും വിലക്കുന്ന അയിത്ത നിയമങ്ങള്‍ […]

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ Read More »

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം”

–എം കെ ഹാജിയെക്കുറിച്ച്‌ പുത്രൻ എം കെ ബാവ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു– “നിലമ്പൂർ ഭാഗത്ത് ഞങ്ങൾക്ക്‌‌ തോട്ടങ്ങളും കൃഷിയുമൊക്കെ ഉണ്ടായിരുന്നു. നെൽകൃഷി നഷ്ടമാണെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബാപ്പാനോട്‌ ഈ പരിപാടി നമുക്ക്‌ നിർത്തിക്കൂടേ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ‘നമുക്ക്‌ ലാഭമൊന്നും അതിൽ നിന്ന് കിട്ടുന്നില്ല എന്നത്‌ ശരിയായിരിക്കും. അത്‌ വലിയ വിഷയമല്ല. നമുക്ക്‌ ജീവിക്കാൻ വേറെ മാർഗങ്ങൾ ഉണ്ട്‌. പക്ഷേ ഈ നെൽകൃഷി കൊണ്ട്‌ ജീവിക്കുന്ന കുറേ പേരില്ലേ? അവിടുത്തെ പണിക്കാരും മറ്റും.

“അനുകമ്പ വഴിഞ്ഞൊഴുകിയ ആർജവം” Read More »

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ

തെഹ്‌റാൻ: സിറിയയിൽ പത്ത്‌ ലക്ഷത്തിലധികം സുന്നീ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തി പൈശാചികമായ ഭീകരഭരണം തുടരുന്ന ശീഈ ഏകാധിപതി ബശ്ശാർ ഹാഫിദുൽ അസദിനെ പ്രശംസിച്ച്‌ ഇറാൻ പരമോന്നത‌ ആത്മീയ നേതാവ്‌ അലി ഖാംനഇ. ഫെബ്രുവരി 25 തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഇറാനിൽ എത്തിയ ബശ്ശാറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആണ്‌ ഖാംനഇ സിറിയയിൽ സുന്നീ ചോര കുടിച്ച്‌ ചീർക്കുന്ന ഭീകരവാഴ്ചയെ മുഖസ്തുതികൾ കൊണ്ട്‌ മൂടിയത്‌. ‘അറബ്‌ ലോകത്തിന്റെ ഹീറോ ആണ്‌ താങ്കൾ’ എന്നാണ്‌ ഖാംനഇ സംഭാഷണത്തിനിടെ സിറിയൻ ആഭ്യന്തര സംഘർഷത്തോടുള്ള

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ Read More »

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ

വിജയമാണ്‌ മനുഷ്യരെല്ലാം തേടുന്നത്‌. സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌, ആഗ്രഹങ്ങളുടെ സാഫല്യമാണ്‌, മോഹിപ്പിക്കുന്ന നേട്ടങ്ങളാണ്‌, വിജയമെന്ന് പറയാം. ഇഹലോകത്തും പരലോകത്തും വിജയങ്ങൾ കൊതിക്കുന്നവരാണ്‌ നമ്മളെല്ലാം. ‘എങ്ങനെ വിജയിക്കാം’ എന്ന് പഠിപ്പിക്കുന്ന ‘സെൽഫ്‌-ഹെൽപ്‌’ പുസ്തകങ്ങൾക്കാണ്‌ ഇന്ന് ഏറ്റവുമധികം വായനക്കാർ ഉള്ളത്‌. പക്ഷേ ‘സ്വയം-സഹായം’ കൊണ്ടുമാത്രം ആരും ഒരിടത്തും വിജയിക്കാൻ പോകുന്നില്ലെന്ന് വിനയാന്വിതരായി തിരിച്ചറിയുന്നവരാണ്‌ വിശ്വാസികൾ. സ്രഷ്ടാവും ഉടയവനും പരമാധികാരിയും സർവശക്തനും സമ്പൂർണാർത്ഥത്തിൽ ഏകനും ആയ അല്ലാഹുവിന്റെ കരുണയെയും സഹായത്തെയും ആശ്രയിച്ചുകൊണ്ടല്ലാതെ ഒരു ചെറുകിനാവ്‌ പോലും യാഥാർത്ഥ്യമാക്കാനാകാത്ത അതിനിസ്സാരരാണല്ലോ‌‌ മനുഷ്യർ. അതുകൊണ്ടുതന്നെ, ഓരോ

പ്രാർത്ഥിച്ച്‌ ജയിക്കുവിൻ Read More »

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ്

സംഭാഷണം/റഈസ് അഹ്‌മദ്‌ –ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച്‌ മില്ലി റിപ്പോർട്ട്‌ ലേഖകൻ തയ്യാറാക്കിയ ഇന്റർവ്വ്യൂ ഫീച്ചർ– ‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌. നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും

എന്റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹ്‌മദ്‌ സാഹിബ് Read More »

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’

ബാബരി മസ്ജിദ്‌ പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം എന്ന് 1987ൽ ഇ എം എസ്‌ പ്രസംഗിച്ചതായുള്ള വാർത്ത വീണ്ടും ചർച്ചയാകുന്നു. 1987 ജനുവരി 11ന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന റിപ്പോർട്ട്‌ ആണ്‌ ആരോപണത്തിന്‌ ആധാരമായി ഉണ്ടായിരുന്നത്‌. മനോരമ ന്യൂസ്‌ ചർച്ചയിൽ പങ്കെടുത്തുകൊണ്ട്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ അബ്ദുർറഹ്‌മാൻ രണ്ടത്താണി ഇ എം സിന്റെ മുസ്‌ലിം വിരുദ്ധത ചൂണ്ടിക്കാണിക്കാൻ മാതൃഭൂമി വാർത്ത ഉദ്ധരിച്ചതോടെയാണ്‌ വിവാദം വീണ്ടും സജീവമായത്‌. രണ്ടത്താണിയുടെ വിമർശനം വസ്തുതാപരമല്ലെന്നും സംഘ്‌ പരിവാർ കേന്ദ്രങ്ങൾ‌ ഇ എം സിനെക്കുറിച്ച്‌

ബാബരി: വീണ്ടും ചർച്ചയായി ഇ എം എസിന്റെ ‘പള്ളിപൊളി നിർദേശം’ Read More »

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും”

കെ.കെ കൊച്ചുമുഹമ്മദ്‌ മില്ലി റിപ്പോർട്ടിനോട്‌ സംസാരിക്കുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശ്രദ്ധേയമായ മുസ്ലിം മുഖവും ഒന്നര ദശാബ്ദത്തോളമായി കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാനുമാണ് കെ.കെ കൊച്ചുമുഹമ്മദ്. എൺപതുകളിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ജി.കാർത്തികേയന്റേയും രമേശ് ചെന്നിത്തലയുടെയും കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഖജാൻജി സ്ഥാനത്തിരുന്നിട്ടുള്ള അദ്ദേഹം തന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കണിശമായ മതബോധവും പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തനവും ഉജ്ജ്വലമായ പ്രസംഗപാടവവും കൊണ്ട് സർവ്വസ്വീകാര്യനാണ് കൊച്ചുമുഹമ്മദ്. മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും സമൂഹ മൈത്രിയുടെ

“കോൺഗ്രസുകാരൻ, മുസ്‌ലിം: അരനൂറ്റാണ്ടിന്റെ വഴിയും നിശ്ചയങ്ങളും” Read More »

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി

എറണാകുളം: ആധുനിക കേരളശിൽപികളിൽ പ്രധാനിയും പ്രമുഖ മുസ്‌ലിം നവോത്ഥാന നായകനുമായ സയ്യിദ്‌ ഥനാഉല്ലാഹ്‌ മഖ്ദി തങ്ങളുടെ (1847-1912) പ്രവർത്തന സിരാകേന്ദ്രമായിരുന്ന കൊച്ചി അദ്ദേഹത്തെ ഓർമ്മിക്കുന്ന സ്മാരകങ്ങളൊന്നുമില്ലാതെ ഭരണകൂട മറവിയുടെ പരാധീനത നേരിടുന്നു. കടൽ കടന്നുവന്ന് നാട്‌ ചവിട്ടിയരച്ച പറങ്കിഭീകരൻ വാസ്കോഡ ഗാമയുടെ അധിനിവേശസ്മൃതി ആഘോഷമാക്കുന്ന മത-മതേതര കെട്ടിടങ്ങളും സ്ഥലങ്ങളും അനേകമുള്ള ഫോർട്ട്‌ കൊച്ചിയിൽ കൊളോണിയലിസത്തിന്റെ സാംസ്കാരികാധിനിവേശത്തെ വൈജ്ഞാനികമായി ചെറുത്ത്‌ പതിറ്റാണ്ടുകൾ ഫോർട്ട്‌ കൊച്ചിയിലും മട്ടാഞ്ചേരിയിലും നിറഞ്ഞുനിന്ന മഖ്ദി തങ്ങളുടെ പേരിൽ ഒരു തെരുവ്‌ പോലും ഇല്ല. കൊളോണിയൽ

മക്തി തങ്ങളുടെ പേരിൽ ഒരു റോഡ്‌ പോലും ഇല്ലാതെ കൊച്ചി Read More »

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത്

രോഹിത് വെമുലയുടെ ചോരക്ക് മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ നാം നേടിയെടുക്കേണ്ട മൗലികമായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? ദളിതനായിപ്പിറന്നതിന്റെ പേരില്‍ മാത്രം ആധുനിക ഇന്‍ഡ്യയില്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ധിഷണാശാലിയായ ഒരു പൗരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സര്‍വകലാശാല അധികൃതരുടെയും വേട്ടക്കിരയാവുകയും ആത്മാഹുതി നടത്തുകയും ചെയ്തുവെന്ന വസ്തുത, ജാതിയെ വഴിയിലുപേക്ഷിക്കാന്‍ സ്വാതന്ത്ര്യത്തിനുശേഷം നീണ്ട ഏഴര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യന്‍ ദേശരാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ലെന്ന ഭീഷണമായ യാഥാര്‍ത്ഥ്യത്തിനു തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. രോഹിത് വെമൂല സംഭവത്തെ കേവലമായ

രോഹിത് വെമുല: വർണ്ണാശ്രമ ധർമ്മത്തിലേക്കാണ്‌ ചർച്ച നീളേണ്ടത് Read More »

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം

കോട്ടയം: ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ച ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം. വിൻസെന്റ്‌ ആലപ്പുഴ തയ്യാറാക്കി ഡി സി ബുക്സ്‌ ലിറ്റ്മസ്‌ മുദ്രണം ആയി പുറത്തിറക്കിയ ‘ഓർത്തുചിരിക്കാൻ കോടതി, നസ്രാണി, പള്ളിക്കൂടം ഫലിതങ്ങൾ’ എന്ന ‘തമാശ’ സമാഹാരത്തിലാണ്‌ സവർണ അഹന്തയും പരപുഛവും നുരഞ്ഞുപൊന്തുന്ന, ഈഴവരെ ജാതീയമായി പരിഹസിക്കുന്ന വാചകങ്ങൾ ഉള്ളത്‌. പേജ്‌ 126ലെ ഭാഗം ഇങ്ങനെ വായിക്കാം: “കോടതിയിൽ വന്ന് താഴെ പ്രതിക്കൂട്ടിൽ നിൽക്കുന്ന നമ്പൂതിരിയോട്‌ ഉയരത്തിലിരിക്കുന്ന കീഴ്ജാതിക്കാരനും അഹങ്കാരിയുമായ മജിസ്ട്രേറ്റ്‌ ചോദിച്ചു: ‘ഞാൻ ഉയരത്തിൽ ഇരിക്കുകയും

ഡി സി ബുക്സിന്റെ ‘ഫലിത’ പുസ്തകത്തിൽ ജാതി അധിക്ഷേപം Read More »