നമസ്കാരം എന്ന സന്തോഷം
നാലാം ഖലീഫ അലിയുടെ (റ) പൗത്രനായിരുന്നു അബ്ദുല്ലാഹ് ഇബ്നു മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ. അബ്ദുല്ലായുടെ ഭാര്യാപിതാവ് മദീനയിൽ പ്രവാചകന്റെ (സ) നേർശിഷ്യന്മാരിൽ ഒരാളായിരുന്നു. വൃദ്ധനായ അദ്ദേഹം രോഗബാധിതനായപ്പോൾ താൻ സന്ദർശിക്കാൻ പോയ കഥ അബ്ദുല്ലാഹ് വിവരിക്കുന്നുണ്ട്. നമസ്കാരസമയത്ത് ഭൃത്യയെ വിളിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നതാണ് അബ്ദുല്ലാഹ് കേട്ടത്: “എനിക്ക് വുദൂഅ് ചെയ്യാൻ അൽപം വെള്ളം കൊണ്ടുവരൂ. ഞാൻ നമസ്കരിച്ച് റാഹത് നേടട്ടെ.” ആശ്വാസം, ഉല്ലാസം, നവോന്മേഷം എന്നൊക്കെയാണ് റാഹതിനെ ഇവിടെ പരിഭാഷപ്പെടുത്താവുന്നത്. രോഗശയ്യയുടെ മടുപ്പും പീഡയും തളർത്തിയ […]
നമസ്കാരം എന്ന സന്തോഷം Read More »